പുരസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുരസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

10.4.10

2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍








മമ്മൂട്ടിയാണ് മികച്ച നടന്‍. 
ശ്വേത മേനോന്‍ മികച്ച നടി. 
പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 
എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്.
എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. 
പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. 
വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 

മറ്റ് പുരസ്‌കാരങ്ങള്‍

ഗായകന്‍-യേശുദാസ്-മധ്യവേനല്‍-സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
ഗായിക-ശ്രേയ ഗോഷ്വാല്‍-ബനാറസ്-ചാന്തുതൊട്ടില്ലെ...
സംഗീതസംവിധായകന്‍-മോഹന്‍സിതാര-സൂഫി പറഞ്ഞ കഥ
ഗാനരചയിതാവ്-റഫീഖ് അഹമ്മദ്-സൂഫി പറഞ്ഞ കഥ
ഛായാഗ്രഹണം-കെ.ജി. ജയന്‍-സൂഫി പറഞ്ഞ കഥ
ഹാസ്യതാരം-സുരാജ് വെഞ്ഞാറമ്മൂട്-ഇവര്‍ വിവാഹിതരായാല്‍
ജനപ്രിയചിത്രം-ഇവിടം സ്വര്‍ഗമാണ്
നവാഗതസംവിധായകന്‍-പി സുകുമാര്‍-സ്വ.ലേ.
എഡിറ്റിങ്-ശ്രീകര്‍ പ്രസാദ്-പഴശിരാജ

9.10.09

2009 -ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം




ÕÞ×ß¹í¿Y: 2009 æÜ ØÎÞÇÞÈJßÈáU æÈÞçÌW ÉáøØíµÞø¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏíAí. ÈÏÄdL ÎßµÕí ÉøßÃß‚ÞÃí ²ÌÞÎÏíAá ÉáøØíµÞø¢. øÞ¼cÞLø ÈÏÄdL ÌtBZ ªGßÏáùMßAáKÄßÈᢠ¼ÈĵZAß¿Ïᑚ ØÙµøÃ¢ ÕVÇßMßAáKÄßÈᢠæºÏíÄ çØÕÈB{ÞÃí ²ÌÞÎæÏ ÉáøØíµÞøJßÈí ¥VÙÈÞAßÏÄí.



¦ÃÕ ÈßVÕcÞÉÈ dÖÎBZAÞÏß ²ÌÞÎ È¿JßÏ dÉÕVJÈB{ᢠÎáØíÜߢ øÞ¼cB{áÎÞÏáU Ø¢¸V×¢ µáùÏíAáKÄßÈáU ¥çgÙJßæa dÖÎB{áÎÞÃí µNßxß dÉÇÞÈÎÞÏá¢ ÉøßÃß‚Äí.
Ø¢¸V×¢ È¿AáK øÞ¼cB{ßçÜAí dÉÄßÈßÇßµæ{ ¥Ï‚í ØÎÞÇÞÈJßæa ÆâÄÈÞµÞX ²ÌÞÎ dÖÎß‚ÄÞÏß ¥ÕÞVÁí µNßxß ÕßÜÏßøáJß. ¦ഗോ{ÄÞÉÈ¢ æºùáAáKÄßÈáU ¥çÎøßAX dÉØßÁaßæa dÖÎBZ ØíÄáÄcVÙÎÞæÃKí µNßxß ¥ÍßdÉÞÏæMGá.


ØÎÞÇÞÈJßÈáU æÈÞçÌW ØNÞÈ¢ ÈÞÜí ¥çÎøßAX dÉØßÁaáÎÞVAᢠ²øá èÕØí dÉØßÁaßÈáÎÞÃí ÜÍß‚Äí. ÄßÏçÁÞV ùâØ¡æÕWx¡ (1906), ÕáçdÁÞ ÕßWØY (1919), ¼ßNß µÞVGV (2002),  ÌùÞAí ²ÌÞÎ (2009) ®KßÕøÞÃí ØÎÞÇÞÈ æÈÞçÌW çÈ¿ßÏ ¥çÎøßAX dÉØßÁaáÎÞV. 2007W Ïá®Øí ææÕØí dÉØßÁaí ¥W      ഗോര്‍  ÉáøØíµÞø¢ çÈ¿ß.

205 çÉøáµ{ÞÃí §JÕÃæJ ¥ÕÞVÁßÈÞÏß ÉøßÃßAæMGßøáKÄí. 1.4 ÆÖÜf¢ çÁÞ{V ÕøáK ÉáøØíµÞø¢ Áߨ¢ÌV 10Èí ²ÌÞÎ  xáÕÞBá¢. 

8.10.09

ഹിലരി മാന്‍റലിന് ബുക്കര്‍ സമ്മാനം





ഇംഗ്ലീഷ് സാഹിത്യത്തിലെ ആഗോള ബഹുമതിയായി പരിഗണിക്കപ്പെടുന്ന മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ്‌ എഴുത്തുകാരി ഹിലരി മാന്‍റല്‍ അര്‍ഹയായി. 'വുള്‍ഫ് ഹാള്‍' എന്ന കൃതിക്കാണ് പുരസ്കാരം. ചരിത്രത്തെ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന മഹത്തായ പുസ്തകമാണ് ഹിലരി മാന്‍റലിന്‍റെ വുള്‍ഫ് ഹാള്‍ എന്ന് സാഹിത്യ നിരൂപകര്‍ നേരത്തെതന്നെ വിലയിരുത്തിയിരുന്നു. 50 ,000 പൌണ്ടാണ് (ഏകദേശം 37 ലക്ഷം രൂപ) സമ്മാനത്തുക. 1520കളിലെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന തോമസ്‌ ക്രോംവെലിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയാണ്‌ നോവല്‍. വ്യക്തിഗത മനഃശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും ഇടകലര്‍ത്തി പരിശോധിക്കുന്നതിനൊപ്പം വായനയുടെ രസം ചോര്‍ന്ന്‌ പോകാതെ നോവല്‍ രചിയ്‌ക്കാന്‍ മാന്‍റ ലിന്‌ കഴിഞ്ഞിട്ടുണ്ടെന്നും പുരസ്‌ക്കാര സമിതി അഭിപ്രായപ്പെട്ടു.
നീണ്ട അഞ്ച്‌ വര്‍ഷം കൊണ്ടാണ്‌ മാന്‍റല്‍ നോവല്‍ പൂര്‍ത്തിയാക്കിയത്‌. പ്രശസ്‌ത ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്‌ ജെ.എം.കുറ്റ്‌സി, എഎസ്‌ ബയാറ്റ്‌, ആദം ഫോള്‍ഡ്‌സ്‌, സാറ വാട്ടേഴ്‌സ്‌, സൈമണ്‍ മാവര്‍ എന്നീ പ്രശസ്‌തരെ പിന്തള്ളിയാണ്‌ ഹിലരി മാന്‍റല്‍ ബുക്കര്‍ കരസ്ഥമാക്കിയത്‌.
 കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ്‌ കല്‍പ്പിതകൃതികളാണ്‌ മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്‌.





ഇന്ത്യക്കാരനായ അരവിന്ദ്‌ അഡിഗയുടെ ദ വൈറ്റ്‌ ടൈഗര്‍ എന്ന നോവലാണ്‌ കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പുരസ്‌ക്കാരം നേടിയത്‌.
-------------------------------------------
ഡോ. എം. തോമസ്‌ മാത്യുവിന് വയലാര്‍ അവാര്‍ഡ്‌

2009 -ലെ വയലാര്‍ രാമ വര്‍മ പുരസ്കാരം ഡോ. എം. തോമസ്‌ മാത്യുവിന്. കുട്ടികൃഷ്ണ മാരാരെ ക്കുറിച്ചുള്ള 'മാരാര്‍ ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം' എന്ന പഠന ഗ്രന്ഥത്തിനാണ്തി പുരസ്കാരം ലഭിച്ചത്. 25 ,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്‌ ഒക്ടോബര്‍ 27 -ന് സമ്മാനിക്കും.
സഹൃദയപക്ഷപാതിത്വത്തോടെയുള്ള മാരാരുടെ ധീര നിലപാടുകള്‍ക്ക് തത്തുല്യസമീപനം പുലര്‍ത്തുന്നതാണ് തോമസ്‌ മാത്യുവിന്‍റെ പുസ്തകമെന്ന് അവാര്‍ഡ്‌ നിര്‍ണയ സമിതി വിലയിരുത്തി.


----------------------------------------------------------





ÕÞ×ß¹í¿Y: 2009 æÜ ØÎÞÇÞÈJßÈáU æÈÞçÌW ÉáøØíµÞø¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏíAí. ÈÏÄdL ÎßµÕí ÉøßÃß‚ÞÃí ²ÌÞÎÏíAá ÉáøØíµÞø¢. øÞ¼cÞLø ÈÏÄdL ÌtBZ ªGßÏáùMßAáKÄßÈᢠ¼ÈĵZAß¿Ïᑚ ØÙµøÃ¢ ÕVÇßMßAáKÄßÈᢠæºÏíÄ çØÕÈB{ÞÃí ²ÌÞÎæÏ ÉáøØíµÞøJßÈí ¥VÙÈÞAßÏÄí.




¦ÃÕ ÈßVÕcÞÉÈ dÖÎBZAÞÏß ²ÌÞÎ È¿JßÏ dÉÕVJÈB{ᢠÎáØíÜߢ øÞ¼cB{áÎÞÏáU Ø¢¸V×¢ µáùÏíAáKÄßÈáU ¥çgÙJßæa dÖÎB{áÎÞÃí µNßxß dÉÇÞÈÎÞÏá¢ ÉøßÃß‚Äí.
Ø¢¸V×¢ È¿AáK øÞ¼cB{ßçÜAí dÉÄßÈßÇßµæ{ ¥Ï‚í ØÎÞÇÞÈJßæa ÆâÄÈÞµÞX ²ÌÞÎ dÖÎß‚ÄÞÏß ¥ÕÞVÁí µNßxß ÕßÜÏßøáJß. ¦ഗോ{ÄÞÉÈ¢ æºùáAáKÄßÈáU ¥çÎøßAX dÉØßÁaßæa dÖÎBZ ØíÄáÄcVÙÎÞæÃKí µNßxß ¥ÍßdÉÞÏæMGá.



ØÎÞÇÞÈJßÈáU æÈÞçÌW ØNÞÈ¢ ÈÞÜí ¥çÎøßAX dÉØßÁaáÎÞVAᢠ²øá èÕØí dÉØßÁaßÈáÎÞÃí ÜÍß‚Äí. ÄßÏçÁÞV ùâØ¡æÕWx¡ (1906), ÕáçdÁÞ ÕßWØY (1919), ¼ßNß µÞVGV (2002),  ÌùÞAí ²ÌÞÎ (2009) ®KßÕøÞÃí ØÎÞÇÞÈ æÈÞçÌW çÈ¿ßÏ ¥çÎøßAX dÉØßÁaáÎÞV. 2007W Ïá®Øí ææÕØí dÉØßÁaí ¥W      ഗോര്‍  ÉáøØíµÞø¢ çÈ¿ß.


205 çÉøáµ{ÞÃí §JÕÃæJ ¥ÕÞVÁßÈÞÏß ÉøßÃßAæMGßøáKÄí. 1.4 ÆÖÜf¢ çÁÞ{V ÕøáK ÉáøØíµÞø¢ Áߨ¢ÌV 10Èí ²ÌÞÎ  xáÕÞBá¢. 





2.10.09

മന്നാഡേക്ക്‌ ദാദാസാഹിബ്‌ ഫാല്‍ക്കെ പുരസ്‌ക്കാരം






മാനസ മൈനയായെത്തി മലയാളത്തിന്‍റെ മനം കവര്‍ന്ന അനുഗ്രഹീത പിന്നണി ഗായകന്‍ മന്നാഡേക്ക്‌ 2007ലെ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്‌ക്കാരം. മൂവായിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മന്നാഡേയ്‌ക്ക്‌ പദ്‌മശ്രീ, പദ്‌മഭൂഷണ്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


മുഹമ്മദ്‌ റാഫി, മുകേഷ്‌, കിഷോര്‍ കുമാര്‍, എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടങ്ങളില്‍ നിറഞ്ഞു നിന്ന മന്നാഡേ 1944ല്‍ രാമരാജ്‌ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ ആലാപനരംഗത്തെത്തുന്നത്‌. 'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ്‌ അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.



എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ചെമ്മീനിലെ 'മാനസ മൈനെ വരൂ....' എന്നാരംഭിയ്‌ക്കുന്ന ഗാനമാലപിച്ചതിലൂടെ മലയാളിയ്‌ക്കും അദ്ദേഹം പ്രിയങ്കരനായി.


ഇന്ത്യന്‍ സിനിമയ്‌ക്കു നല്‍കിയ സമഗ്ര സംഭാവനകളാണ്‌ ദാദാസാഹിബ്‌ പുരസ്‌കാരത്തിനായി പരിഗണിക്കുക. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്‍റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ്‌ ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ്‌ ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്‌. പത്തുലക്ഷം രൂപയാണു സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്‌ അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിയ്‌ക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഈ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ഏകമലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌